2006 ഡിസംബർ ഒൻപതിന് നടന്ന നാഷണൽ ഡെവലപ്‌മെന്റ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നടത്തിയ പ്രസംഗമാണ് അന്നെന്ന പോലെ ഇന്നും നരേന്ദ്ര മോദി വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്.
കൃത്യം പത്തുവര്‍ഷം മുന്‍പാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം നടന്നത്. 2014 ജനുവരി 3-ന് മന്‍മോഹന്‍ സിംഗ് ക്ഷണിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് നൂറിലധികം മാധ്യമപ്രവര്‍ത്തകരാണ് എത്തിയത്. സെന്‍സര്‍ ചെയ്യപ്പെടാത്ത അവരുടെ 62 ചോദ്യങ്ങള്‍ക്കും അന്ന് അദ്ദേഹം മറുപടി നല്‍കി
ദരിദ്രരായ ജനങ്ങള്‍ക്ക് ഗുണം ലഭിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഉദാര സാമ്പത്തിക നയം ആവശ്യമാണ്. 1991-ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കി
ഏഴ് വര്‍ഷത്തിലേറെയായി ബിജെപി അധികാരത്തിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുപകരം സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിനെ പഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്
മാനസികമായി വളരെ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെയൊരു അവസ്ഥയിലാണ് കേന്ദ്രമന്ത്രി അഛനെ സന്ദര്‍ശിക്കാന്‍ ഫോട്ടോഗ്രാഫറെ കൂട്ടിവരുന്നത്. ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഫോട്ടോയെടുക്കാനുള്ള സാഹചര്യത്തിലല്ല അദ്ദേഹം ഇപ്പോള്‍ ഉള്ളത്.
ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്ന വായ്പ്പാ പ്രതിസന്ധിയെ നേരിടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും എടുക്കുന്ന നടപടികള്‍കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു
മന്‍മോഹന്‍ സിങ് ഇല്ലാത്ത വര്‍ഷങ്ങളില്‍ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്, ഇനി വരാനിരിക്കുന്ന വര്‍ഷങ്ങള്‍ മനോഹരമാകട്ടെ, ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ ആശംസ.
“കൊവിഡ് -19 നെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കും ലോക്ക്ഡൗണിന്റെ വിജയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണ് ”
ഭിന്ന ശേഷിക്കാര്‍, വിധവകള്‍, വൃദ്ധര്‍, മറ്റ് ദുര്‍ബ്ബല വിഭാഗങ്ങള്‍ എന്നിവരുടെ ജന്‍ധന്‍ ഈ പണം എത്തിക്കാന്‍ പാകത്തില്‍ കേന്ദര്‍ സര്‍ക്കാരിന്‍റെ പക്കല്‍ കാശുണ്ട് എന്ന് സമിതി വിലയിരുത്തി
രാജ്യത്ത് അരക്ഷിതാവസ്ഥയും സാമുദായിക സംഘര്‍ഷങ്ങളും തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കും. രാജ്യത്താകെ ആളിക്കത്തുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയുടെ തീ കെടുത്താതെ രാജ്യത്തിന്‍റെ ജനാധിപത്യത്തിനു മുന്നോട്ടു പോകാനാവില്ല